🍁 കേശവദേവ് വിട്ടുപിരിഞ്ഞിട്ട് 39 വര്‍ഷം തികയുന്ന വേളയിലാണ് ഇത്തവണത്തെ പുരസ്‌കാര പ്രഖ്യാപനം.
🍁 പി.കെ രാജശേഖരനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ സമഗ്രസംഭവങ്ങൾക്കും ‘ദസ്തയോവിസ്കി ഭൂതാവിഷ്ടന്റെ ഛയാപടം’ എന്ന പഠന ഗ്രന്ഥത്തിനുമാണ് പുരസ്‌കാരം.
🍁രണ്ടു വർഷത്തിലേറെയായി കോവിഡ് മഹാമാരിയെക്കുറിച്ച് സമഗ്രമായി പഠിച്ച് പ്രസിദ്ധീകരിച്ച വാർത്തകൾക്കും ലേഖനങ്ങൾക്കുമാണ് പ്രീതു നായർക്ക് പുരസ്‌കാരം. ടൈംസ് ഓഫ് ഇന്ത്യ ഡെപ്യൂട്ടി എഡിറ്ററാണ് പ്രീതു നായർ.
No comments:
Post a Comment